മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി വലിയ പിഴ

മാലിന്യനിര്‍മാര്‍ജനം വേഗത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ ഇത് കര്‍ശനമായി നടപ്പാക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍. മാലിന്യനിര്‍മാര്‍ജനം പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. മാലിന്യനിര്‍മാര്‍ജനം ശരിയായ രീതിയില്‍ നടന്നില്ല എന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം. വീഴ്ച വന്നാല്‍ ശമ്പളം തടയുന്നതടക്കമുള്ള നിയമനടപടികളും ഉണ്ടാവും. പൊതു സ്ഥലത്ത് മാലിന്യം മാലിന്യം വലിച്ചെറിഞ്ഞാല്‍ 250 രൂപയാണ് ഇപ്പോള്‍ പിഴ. ഇത് കുത്തിനെ കൂടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു.

2025 മാര്‍ച്ച് 31-നുള്ളില്‍ സമ്പൂര്‍ണ മാലിന്യമുക്ത കേരളമെന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും ഇതില്‍ ഹൈക്കോടതി ഇടപെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചതോടെയാണ് നടപടികള്‍ക്ക് വേഗംകൂട്ടിയത്. പഞ്ചായത്തീരാജ് നിയമത്തിലടക്കം ഭേദഗതി വരുത്താനാണ് നീക്കം.

നഗരമേഖലകളില്‍ മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരുടെശമ്പളംതടയും.

spot_img

Related news

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലും...

വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിഞ്ഞ് അടുക്കള ബജറ്റ്; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ...

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ...

മണ്ണാര്‍ക്കാട് നിപ മരണം: കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം...

നീലഗിരിയിലേക്കു പ്രവേശിക്കുന്ന 10 അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന ഇനി ബോഡി വോൺ ക്യാമറയുമായി

എടക്കര: നീലഗിരി അതിര്‍ത്തികളില്‍ പൊലീസുകാരുടെ വാഹനപരിശോധന ഇനി ക്യാമറയില്‍ പതിയും. വാഹനപരിശോധന...